Description
ഹൃദയം മാറ്റിവയ്ക്കൽ രംഗത്ത് പുതുകാൽ വയ്പ്!!!
നേവിയുടെ ഡോര്‍ണിയര്‍ വിമാനത്തില്‍ സംസ്ഥാനത്ത് ആദ്യമായി എയര്‍ ആംബുലന്‍സ് ഉപയോഗിച്ച് നടത്തിയ അവയദാനത്തിൻ്റെ രണ്ടാം ഘട്ടം വിജയകരമായി.തിരുവനന്തപുരത്തെയും, കൊച്ചിയിലെയും പോലീസും ഗതാഗത നിയന്ത്രണം നടത്തി വഴിയോരുക്കിയതോടെ ഒരു മണിക്കൂര്‍ പതിനേഴു മിനിട്ട് കൊണ്ട് ഹൃദയം തിരുവനന്തപുരം ആശുപത്രിയില്‍ നിന്ന് എറണാകുളത്ത് ലിസി ആശുപത്രിയില്‍ എത്തിച്ചു ശസ്ത്രക്രിയ ആരംഭിച്ചു.
വെല്ലിങ്ടണ്‍ ഐലന്‍ഡില്‍നിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് ആംബുലന്‍സ് പോകുംവഴിയുള്ള റോഡുകളിലെല്ലാം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പത്തു മിനിറ്റുകൊണ്ടാണ് ഐലന്‍ഡില്‍നിന്ന് ഹൃദയം ആശുപത്രിയിലെത്തിച്ചത്. ഒരു മണിക്കൂര്‍ 15 മിനിറ്റുകൊണ്ട് ഹൃദയം ആശുപത്രിയിലെത്തിച്ചു. കേരളത്തിന്റെ ആരോഗ്യരംഗത്ത് ചരിത്ര നേട്ടമാണ് ഈ ദൗത്യം.
ഈ ചരിത്ര വിജയത്തിൽ പങ്കാളികളായ Dr. Jose പെരിയ പുറഠ, SUT യിലെയും Lise ആശുപത്രിയിലെയും ജീവനക്കാർ, നേവി ,വ്യോമ സേനാ ഉദ്യേഗസ്ഥർ, ജില്ലാ കളക്ടർമാർ, ബഹു. ജനപ്രതിനിധികൾ, കേരളാ പോലീസ് ,വാഹനത്തിന് പൈലറ്റ് ചെയ്ത കൊച്ചി സിറ്റി കൺട്രോൾ റൂമിലെ ഡ്രൈവർ ജാക്സൻ & Team എന്നിവരെ ഹൃദയത്തിൻ്റെ ഭാഷയിൽ അഭിന്ദികുന്നു.
ഹൃദയം നൽകിയ ആൾക്ക് നിത്യശാന്തി ലഭിക്കട്ടെ.ഹൃദയം ഏറ്റുവാങ്ങുന്നയാൾ എത്രയും പ്പെട്ടന്ന് സുഖം പ്രാപിക്കട്ടെ,,, എല്ലാ വിധ പ്രർത്ഥനകളും,,,,,,,,
Tagged